Showing posts with label Covid-19. Show all posts
Showing posts with label Covid-19. Show all posts

Monday, April 27, 2020

ലോക്ക് ഡൗണിന്റെ മറവില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്നത്



'രാത്രിയെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ അവര്‍ വരികയാണ്, വീട്ടില്‍ കയറി കൊള്ളയിടിക്കുന്നു, എല്ലാം എടുത്തു കൊണ്ടുപോവുകയാണ്,, പാത്രങ്ങളും വീട്ടുപകരങ്ങളും എല്ലാം... ഇവിടെ ഞങ്ങള്‍ ആരും സുരക്ഷിതരല്ല... ഇവിടെ മുസ്ഥഫാബാദില്‍ ആളുകള്‍ വരികയാണ്...ഇവിടെ ഗുണ്ടായിസം കാട്ടുകയാണവര്‍... ഞങ്ങളുടെ മക്കളെ പിടിച്ച് കൊണ്ടു പോവുകയാണ്....'

യഹാ മുസ്ഥഫാ ബാദ് മെ കോയി ബീ സേഫ് നഹീ ഹേ... യഹാ മുസ്ഥഫാ ബാദ് മെ ലോഗ് ആത്ഥേഹേ,, ദിന്‍ മെ, ദിന്‍മെ രാത്ഥ് മെ കബിബി ആത്ഥാഹെ.. യഹീ ലോഗ് ഗുണ്ടാ കര്‍ദി കര്‍ഹെ സാരെ... ഹമാരേ ബച്ചോ കോ ഉഡാകേ ലേ ജാത്ഥാഹെ....

ലോക്ക് ഡൗണിന്റെ മറവില്‍ ഡല്‍ഹി പോലീസും ഗുണ്ടാ സംഘവും ചേര്‍ന്ന്  തങ്ങളുടെ മക്കളെ പിടിച്ചു കൊണ്ടു പോവുകയും മോചനദൃവ്യം ആവശ്യപ്പെടുകയാണെന്നും ആരോപിച്ച് ഫെബ്രുവരി 23 മുതല്‍ കലാപം നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ഥഫാ ബാദിലെ ചാന്ദ്ബാഗിലെ ഒരു കൂട്ടം വനിതകളാണ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
'ഇവിടെ മുസ്ഥഫാബാദില്‍ ഞങ്ങള്‍ സുരക്ഷിതരല്ല, ഇവിടെ രാത്രിയൊ പകലൊ എന്നില്ലാതെ ആളുകള്‍ വന്ന് ഗുണ്ടായിസം കാണിക്കുകയാണ്...... ഞങ്ങളുടെ വീടുകളില്‍ കയറി കുട്ടികളെ പിടിച്ച് കൊണ്ടുപോവുകയാണ്.... ' പ്രദേശവാസിയായ ആത്തിയ പറഞ്ഞു.

നെഹ്‌റു വിഹാര്‍ ബാരാ നമ്പര്‍ ഗല്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മൂന്ന് പേരെ പോലീസ് പിടിച്ച് കൊണ്ടു പോയെന്ന് സാമൂഹിക പ്രവര്‍ത്തകനായ മെഹ്ബുബ് അഴിമുഖത്തോട് പറഞ്ഞു.

ഡല്‍ഹി പോലീസിനെതിരെയാണ് ഇവര്‍ പ്രധാനമായും ആക്ഷേപം ഉന്നയിക്കുന്നത്... പോലീസ് വീടുകളില്‍ കയറി കുട്ടികളെ പിടിച്ച് കൊണ്ടുപോവുകയാണെന്നും അവരെ വിട്ടുകിട്ടണമെങ്കില്‍ ഒരു ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
പോലീസ് ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ പിടിച്ചു കൊണ്ടു പോയ കുട്ടികള്‍ക്ക് കൊറോണ വയറസ് പകര്‍ത്തുമെന്ന ഭീഷണിയും ഡല്‍ഹി പോലീസ് നടത്തുന്നുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.... വീട്ടില്‍ അതിക്രമിച്ച് കയറി പാത്രങ്ങള്‍ അടക്കമുള്ള വീട്ടുപകരണങ്ങള്‍ എടുത്ത് കൊണ്ടു പോകുകയാണെന്നും ആത്തിയ പറഞ്ഞു.

ചിലര്‍ ഭയം മൂലം തങ്ങളുടെ മക്കളെ പണം കൊടുത്തു മോചിപ്പിച്ചുവെന്നും പൈസ കൊടുത്ത് മക്കളെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു വരുന്നവരില്‍ നിന്ന് പോലീസ് നിര്‍ബന്ധിച്ച് വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങുകയാണെന്നും പ്രദേശ വാസികള്‍ പറഞ്ഞു. തങ്ങള്‍ ആര്‍ക്കെതിരേയും ഒരു സാക്ഷിയും പറയില്ലെന്നും ആര്‍ക്കെതിരെയും പരാതിപ്പെടില്ലെന്നും എഴുതി വാങ്ങിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഫെബ്രുവരിയില്‍ പ്രദേശത്ത് നടന്ന കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ സാക്ഷി പറയാതിരിക്കാന്‍ പോലീസ് നിര്‍ബന്ധിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. കലാപകാരികള്‍ക്കെതിരെ സാക്ഷി പറയാന്‍ ഇനി നിങ്ങള്‍ക്കാവില്ലെന്നും അങ്ങനെ ചെയ്താല്‍ ജയിലില്‍ അടക്കുമെന്ന ഭീഷണിയാണ് പോലീസ് ഉയര്‍ത്തുന്നതെന്നുമാണ് ഇവിടത്തെ സ്ത്രീകള്‍ പറയുന്നത്.

പോലീസുകാര്‍ വീടുകള്‍ കൊള്ളയടിക്കുകയും വീടുകളില്‍ വന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുകയാണ്... വിദവയായ തനിക്ക് വാടക നല്‍കാനാവുന്നില്ലെന്നും വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ ജീവിക്കുന്നതെന്നും പ്രദേശത്തെ ഒരു സ്ത്രീ പറഞ്ഞു. കൊറോം വയറസ്സ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇവിടെ ഞങ്ങള്‍ക്ക് മാത്രമാണോ,,, ഇത് എല്ലാവര്‍ക്കുമില്ലെ... ഇവിടെ ഗുണ്ടായിസം കാണിക്കുന്നവര്‍ക്ക് എന്താ ലോക്ക് ഡൗണ്‍ ഒന്നും ബാധകമല്ലെ എന്നുമാണ് ഇവര്‍ ചോദിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ നൂറു കണക്കിന് വനിതാകളാണ് ചാന്ദ് ബാഗിലെ പൊതു നിരത്തിലിറങ്ങി ഇതിനെതിരെ പ്രതിഷേധിച്ചത്.

കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും അവയുടെ മിഷനറികളായ സുരക്ഷാ സേനകള്‍ അടക്കമുള്ളവയും ഏറെ പഴിക്കേള്‍ക്കേണ്ടി വന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന്റെ തീ ഇനിയും അണയുന്നില്ല. ഈ കൊറോണ വ്യാപന കാലത്തും ഡല്‍ഹി പോലീസിന്റെ പേര് വീണ്ടും അക്രമികളുടെ പേരിനോട് ചേര്‍ത്ത് തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കലാപം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പലര്‍ക്കും സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാനായിട്ടില്ല. വീടും കിടപ്പാടവും നഷ്ടപ്പെട്ട പലരും ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളില്‍ തന്നെയാണ് കഴിയുന്നത്. അതിനിടയിലാണ് ഡല്‍ഹി പോലീസിനെതിരെ പുതിയ ആരോപണങ്ങളുമായി പ്രദേശത്തെ സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇസ്രയേലിലേയും സൗത്ത് ആഫ്രിക്കയിലെയും കൊറോണ ജീവിതം ഇങ്ങിനെയാണ്....


കോവിഡ് - 19 വയറസ് രാജ്യ വ്യാപകമായി പടര്‍ന്ന് പന്തലിച്ച് മൃത്യു സംഹാര താണ്ഡവമാടുമ്പോള്‍ അതിന് പിറകില്‍ ഗൂഢാലോചനാ സിദ്ധാന്തം തിരയുന്ന തിരക്കിലാണ് ചിലര്‍.... എന്താ അവിടെ വയറസ് വരാത്തതെന്നാണ് ചിലരുടെ സംശയം... അത്തരത്തിലുള്ള രണ്ടു രാജ്യത്തെ രണ്ടു പേര്‍ സംസാരിക്കുന്നു...


വിദേശത്ത് നിന്നെത്തിയ ആദ്യ വ്യക്തി ഞങ്ങളുടെ പ്രവിശ്യയില്‍ ലാന്‍ഡ് ചെയ്ത അന്നു തന്നെ ഞങ്ങള്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് പോയി... മാര്‍ച്ച് 18 മുതല്‍ ഇവിടത്തെ സ്‌കൂളുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്.. 15 മുതല്‍ പ്രസിഡന്റ് വര്‍ക്ക് അറ്റ് ഹോം പ്രഖ്യാപിച്ചു...മാര്‍ച്ച് 27 മുതല്‍ 21 ദിവസത്തേക്ക് രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്... കോവിഡ് - 19 വയറസ് പടരുന്നത് പിടിച്ച് നിര്‍ത്താന്‍ നമുക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ, അതിനായി പ്രാര്‍ത്ഥിക്കുന്നു...
എയ്ഡ്‌സിന്റെയും എബോളയുടെ ഇരകളായ ആഫ്രിക്കന്‍ വന്‍കരയിലെ തെക്കെ അറ്റത്തുള്ള, ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായ സൗത്ത് ആഫ്രിക്ക കൊറോണ രോഗത്തെ തടഞ്ഞ് നിര്‍ത്തുന്നതിനെ കുറിച്ച് സെയ്ദൂണ്‍ നിസ സൈദ് വിവരിക്കുകയാണ്...
ക്വാസുലു നറ്റാല്‍ പ്രവിശ്യയിലെ ദര്‍ബന്‍ നഗരത്തിലാണ് സെയ്ദൂണ്‍ താമസിക്കുന്നത്.. മാര്‍ച്ച് 28 വരെ
1187 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ്-19 ബാധിച്ച ഒരാള്‍ ഇതിനകം (ശനിയാഴ്ച വരെ) മരണപ്പെട്ടു. രാജ്യം ഇപ്പോള്‍ പൂര്‍ണമായും ലോക്ക് ഡൗണാണ്.. ആളുകള്‍ പുറത്തിറങ്ങുന്നില്ല, പുറത്തു കാണുന്നവരെ പട്ടാളം വീടുകളില്‍ എത്തിക്കുന്നു... തുടക്കത്തില്‍ 100 പേര്‍ക്ക് ഒരുമിച്ച് കൂടുന്നതിന് വിലക്കില്ലായിരുന്നു.. ഇപ്പോള്‍ ഇത് 50 ആക്കി കുറച്ചിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയില്‍ എല്ലാവര്‍ഷവും മാര്‍ച്ച് തുടക്കത്തില്‍ തന്നെ 10 ദിവസം സ്‌കൂളുകളും കോളേജുകളും അവധിയാണ്.... മാര്‍ച്ച് 21 മനുഷ്യാവകാശ ദിനമാണ് ഇവിടെ, അന്നും പൊതു അവധിയാണ്... ഇത്തവണ സ്‌കൂളുകള്‍ നേരത്തെ പൂട്ടി.. രണ്ട് ആഴ്ചയായി ഇവിടെ മുസ്ലിം പള്ളികളിലും ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്... ഇവിടെ ഇപ്പോള്‍ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്ക് നോമ്പ് കാലമാണ്- ലെന്റ് ( ക്ഷാരബുധനാഴ്ച മുതല്‍ ഈസ്റ്റര്‍വരെയുള്ള 40 ദിവസത്തെ നൊമ്പ് ) .... മതപരമായതും അല്ലാത്തതുമായ ആളുകള്‍ കൂടുന്ന എല്ലാ ചടങ്ങുകളും ആചാരങ്ങള്‍ക്കും സൗത്ത് ആഫ്രിക്ക.

കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിച്ചതിന് ദക്ഷിണാഫ്രിക്കയിലെ ലോക്ക് ഡൗണിന്റെ ആദ്യ ദിവസം തന്നെ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ - ഞായറാഴ്ച - വൈകുന്നേരം രാജ്യത്തെ രണ്ടാമത്തെ മരണം രാജ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോവിഡ്-19 സ്ഥിരീകരിച്ച 74 കാരനാണ് ഇന്നലെ മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 1280 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി സ്വെലി മ്കിസെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ജനത ഇപ്പോള്‍ പുറത്തു പോങ്ങുന്നത് മാലിന്യം ഉപേക്ഷിക്കാനും.... മാത്രം!

പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മാലിന്യങ്ങള്‍ ഉപേക്ഷിക്കാനും മാത്രമാണ് ഞങ്ങള്‍ ഇപ്പോള്‍ പുറത്തു പോകുന്നതെന്നാണ് ഇസ്രയേലിലെ ജറുസലേമില്‍ ജെനറ്റിക് ജീനിയോളജി കമ്പനിയില്‍ ജോലി ചെയ്യുന്ന കാര്‍ളോസ് എം കോളിന പറഞ്ഞു. മാര്‍ച്ച് രണ്ടു മുതല്‍ ഹോം അറ്റ് വര്‍ക്കിലാണ് രാജ്യം. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഗ്രോസറി സ്‌റ്റോറുകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്.... മാര്‍ച്ച് മുപ്പത് മുതല്‍ ഒരു ഓഫീസിലെ 15 ജീവനക്കാര്‍ക്ക് ജോലിക്ക് പോകാനാവും.
പൊതുഗതാഗത സൗകര്യങ്ങള്‍ വലിയ തോതില്‍ കുറച്ചു... ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍ വളരെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് ബസ്സുകളുടെ പിറകിലൂടെ മാത്രമെ കയറാന്‍ അനുവദിക്കുകയുള്ളു. യാത്രക്കാര്‍ക്ക് ഡ്രൈവറുമായി ഇടപയകനാവാത്ത രീതിയില്‍ ഡ്രൈവറെ യാത്രക്കാരില്‍ നിന്നും ഐസൊലേറ്റ് ചെയ്താണ് ഇരുത്തിയിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 4247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 രോഗം മൂലം മരണപ്പെട്ടു. 132 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ നിയന്ത്രണങ്ങള്‍ ലംഘിക്കുകയൊ പുറത്തു പോകുകയൊ 10 പേരില്‍ കൂടുതല്‍ പേരുകള്‍ പ്രാര്‍ത്ഥന നടത്തുകയൊ ചെയ്താല്‍ 1200 യൂറോ പിഴ ചുമത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുറസ്സായ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തുന്നതിന് വ്യക്തികള്‍ക്കിടയില്‍ രണ്ടു മീറ്റര്‍ ദൂരം പാലിക്കണമെന്ന നിബന്ധനയുമുണ്ട്.

ഗ്രോസറി കടയിലേക്ക് വീട്ടില്‍ നിന്ന് 100 മീറ്ററില്‍ അധികം ദൂരമുണ്ടെങ്കില്‍ മാത്രമെ വളര്‍ത്തു നായയെ കൂടെ കൂട്ടാനാവു.. ഒന്നില്‍ കൂടുതല്‍ യാത്രക്കാരുമായി കാര്‍ ഡ്രൈവ് ചെയ്യുന്നതിന് വിലക്കുണ്ട്.. അതിന് തന്നെ മന്ത്രാലയത്തിന്റെയൊ കമ്പനിയുടെയൊ അനുമതി പത്രവും വാങ്ങണം...







Friday, March 27, 2020

कोरोना बीमारी और सरकार की जिम्मेवारी



🖋  सुनील कुमार

कोरोना वायरस एक विश्व महामारी के रूप में घोषित हो चुका है। इससे लाखों लोग पीड़ित हैं और 20 हजार से अधिक मौतें हो चुकी हैं। भारत के प्रधानमंत्री एक सप्ताह के अन्दर दो बार देश को सम्बोधित कर चुके हैं। प्रधानमंत्री का पहला सम्बोधन 20 मार्च, 2020 को हुआ। प्रधानमंत्री ने 22 मार्च, 2020 को जनता कर्फ्यूकी बात की और लोगों से कहा कि अपने बालकानी में खड़ा होकर स्वास्थ्य कर्मी का अभिवादन करें जो जनता की सेवा में लगे हैं। 4 दिन बाद प्रधानमंत्री ने दुबारा देश को सम्बोधित करते हुए 21 दिन के लॉक डाउन की घोषणा  पूरे देश में किये। प्रधानमंत्री के घोषणा से पहले ही दिल्ली सहित देश के कई राज्यों में 31 मार्च तक लॉक डाउन की घोषणा हो चुकी थी।
22 मार्च, 2020 ‘जनता कर्फ्यूका जो दृश्य समाचार और सोशल मिडिया के माध्यम से लोगों तक पहुंचा वह काफी चौंकाने वाली थी। शाम को लोग ढोलक, झाल, थाली, कटोरे पिटते हुए, शंखों के उन्मादी ध्वनि-प्रदूषण के साथ सड़कों पर आ गए। उ.प्र. के पीलीभीत जिले से खबर आई कि जिला मजिस्ट्रेट और एसपी भी भीड़ में घंटा बजाते हुए सड़क पर चल रहे थे। जनता कर्फ्यूलगा था कि लोग एक दूसरे के शारीरिक तौर पर सम्पर्क में नहीं आये उसके उल्ट 22 मार्च को देखने को मिला। यह इस कारण हुआ कि लोगों के दिमाग में व्हाटसप संदेश के द्वारा बताया गया कि ध्वनि से करोना के वायरस मर जायेंगे। इस जोश में आकर लोग पटाखे और बाजे तक बजाते नजर आये। इस व्हाटसप संदेश को सरकार की तरफ से कोई खंडन नहीं किया गया बल्कि एक मौन सहमति दी गई ताकि दिखे कि लोगों में देश के प्रधानमंत्री के लिए कितना प्यार है। जनता कर्फ्यूके दिन ही जब शंख और घड़ियाल बजा कर ध्वनि प्रदूषणकिया जा रहा था उसी समय डॉ. राम मनोहर लोहिया इंस्ट्च्युट, लखनऊ से उत्तर प्रदेश नर्सेज एसोसिएशन के प्रदेश महामंत्री सुजे सिंह ने लाइव प्रसारण करके अपनी समस्याओं को लोगों के बीच रखा। सुजे सिहं ने बताया कि ‘‘एन-95 मास्क नहीं है। प्लेन मास्क से मरिज को देख भाल कर रही हैं। हमें बेसिक चीजें नहीं दी जा रही हैं और कहा जा रहा है कि बोलिये मत। हमें पीपीई कीट नहीं मिल सकती क्या यह देश इतना गरीब हो गया है? नौकरियां ठेके पर हैं सात, दस, पन्द्रह हजार पर नर्सें काम कर रही हैं, पेंशन नहीं दे रहे हैं। धमकी देते हैं कि बोलने पर निकाल दिया जायेगा। उन्होंने पत्रकारों से कहा कि पत्रकार बंधु सवाल करें। उन्होंने यह भी बताया कि हमने कोरोना को लेकर पहले ही आवाज उठाई थी कि इसको भारत में आने ही नहीं दें और दूसरे देश से आने वाले लोगों को उनके दूतावास में ही रखें। उन्होंने अपने सुझाव में यह भी कहा था कि एयरपोर्ट पर ही कुंभ मेले जैसे अस्पताल बना दिया जाए और बाहर से आने वाले लोगों को पहले वह क्वारंटाइन में रखा जाये, उसके बाद ही बाहर आने दिया जाए। बाढ़ वाला कार्यक्रम नहीं चलेगा मुझे सब पता है कि बाढ़ में कितना दिया जाता है कितना खा लिया जाता है। हमको समान दिया जाये नहीं तो हम काम नहीं करेंगे हम जनसेवा के लिए परिवार को मौत के मुंह में नहीं डालेंगें। हमारी छुट्टी दे दो हम भी घंटा घड़ियाल बजा लेंगे।’’ यह बात सुजे सिंह उस समय कह रही थी जब प्रधानमंत्री के निर्देश पर स्वास्थ्यकर्मियों के अभिवादन में घंटा, घड़ियाल बजाये जा रहे थे।
24 मार्च को प्रधानमंत्री देश को सम्बोधित करते हुए कहा कि 21 दिनों को भारत को लाक डाउन किया जा रहा है। उन्होंने अमेरिका और ईटली का उदाहरण देते हुए कहा कि वहां कि स्वास्थ्य व्यवस्थाएं दुनिया के बेहतर व्यवस्था है फिर भी वहां पर इतने लोग मर रहे हैं। अगर हम सचेत नहीं हुए तो बहुत नुकसान होगा और देश 21 साल पीछे चला जायेगा। पन्द्रह हजार करोड़ रू. कोरोना से निपटने के लिए देने को कहा। पत्रकारों को भी बधाई दिए जो कि अपनी जान जोखिम डालकर खबरें पहुंचा रहे हैं।
प्रधानमंत्री जी ने पत्रकारों को बधाई तो दिए लेकिन एक दिन पहले आज तक के पत्रकार नवीन के पिटाई पर अफसोस तक जाहिर नहीं किये। 21 दिन के लॉक डाउन की घोषणा कर दी लेकिन लोग 21 दिन तक गरीब लोग क्या खाएंगे, पीएंगे, कैसे रहेंगे इसकी कोई जानकारी नहीं दी। बस एक लक्ष्मण रेखा खींच दी कि दरवाजे की दहलीज न पार करें। यह अच्छा हुआ कि विश्व के सबसे ऊंची प्रतिमा बनाने वाले प्रधानमंत्री जी ने यह नहीं बताया कि उनके पास अस्पतालों में इससे लड़ने के लिए क्या व्यवस्था की गई है। वह सड़कों, सार्वजनिक जगहों को वैक्टरिया मुक्त कैसे करेंगे। वह इस बार स्टैच्यु ऑफ युनिटीको भूल गये और मान लिया कि अमेरिका और इटली की स्वास्थ्य सेवा बेहतर है।
प्रधानमंत्री ने 18 और 24 को देश को भाषण तो दे गये लेकिन देश की जनता के लिए राशन नहीं दिया, जिसके कारण लोगों में अफरा-तफरी बढ़ी और लोग अपने रोजमर्रा के वस्तुएं और दवा खरीदने दुकान पर दौड़ पड़े। प्रधानमंत्री के भाषण का दूसरे दिन भी वही हर्ष देखने को मिला जो कि 22 मार्च को देखने को मिला था। इस भीड़ से कोरोना की रोकथाम की बजाय संक्रमण ही बढ़ेगा। प्रधानमंत्री के भाषण के बाद एक एडवाइजरी जारी किया गया जिसमें बताया गया क लॉक डाउन में क्या खुला रहेगा और क्या बंद रहेगा। प्रधानमंत्री जी लॉकडाउन की खबर भी एडवाइजरी जारी किया जा सकता था। आपने आधी-अधूरी बात राष्ट्र के नाम के संदेश में क्यों बताई? दिल्ली में 22 मार्च से 30 मार्च तक पहले से लॉक डाउन की घोषणा थी जिसके कारण मजदूर वर्ग परेशान हो गया था क्योंकि उसके पास काम नहीं था, घर की अनाज भी 5 दिन बीतते समाप्त होने वाली थी। उसी समय प्रधानमंत्री द्वारा 21 दिन के लॉक डाउन ने हालत और खराब कर दी और वस्तुओं की कालाबाजारी होने लगी। जो आलू 15-20 रू. किलो थो वह 40-50 रू. किलो बिकने लगा। लोग घर जाने के लिए स्टेशनों, बस अड्डांं पर निकल गये। सामाचार में आने लगा कि पुलिस लोगों को पिटाई करने लगी। एक न्यूज चैनल में देखा गया कि 15-20 साल लड़कों का एक झूंड रेलवे स्टेशन के आस-पास तीन दिनों से घूम रहा है और वह रो रहा है। कई जगह लोग पैदल ही 1000-1200 कि.मी. दूर घर की ओर जाते हुए दिखाई दिये। मुझे बादली, दिल्ली से कई परिवारों को फोन आया कि उनके पास राशन नहीं हैं। एक चप्पल सिलाई का काम करने वाले व्यक्ति ने कहा कि ‘‘क्या खायें, ईंट फोड़ कर खायें’’। यह मात्र 5 दिन के लॉक डाउन में यह स्थिति हो गई तो आगे क्या स्थिति होने वाली है, हम समझ सकते हैं। क्या हम करोना वाइरस को लॉक डाउन करके ही भगा सकते हैं?
करोना वाइरस और सरकार की तैयारी
लैबोरेट्री मेडिसिन की प्रोफेसर और एम्स में इंफेक्शन कंट्रोल डिपार्टमेंट की इंचार्ज डॉक्टर पूर्वा माथुर ने कहा है कि अस्पताल में मास्क और हैंडसैनिटाइजर की कमी को देखते हुए माइक्रोबयोलाजी डिपार्टमेंट के डॉक्टर लैबोरेट्री में हैंड सैनिटाइजर और फेस मास्क तैयार कर रहे हैं। इंफेक्शन कंट्रोल डिपार्टमेंट के एक सीनयिर डॉक्टर का कहना है कि प्रशासन द्वारा पीपीई उपलब्ध कराया गया है लेकिन यह कम है इसलिए हमें अन्य विकल्प तैयार करने हैं।
हिमाचल के सबसे बड़े मातृ एवं शिशु अस्पताल, केएनएच में मास्क की कमी के कारण 13 मार्च, 2020 को डॉक्टरों ने सिजेरियन करने से मना कर दिया। डॉक्टर को कहा गया कि टोपी को ही मास्क की तरह प्रयोग करें जिससे डॉक्टर नाराज हो गये। अस्पताल प्रबंधन ने दर्जी से चार मास्क सिलवा कर दिया। अस्पताल की चिकित्सा अधीक्षक डॉ. अंबिका चौहान कहती है कि मार्केट में सप्लाई कम होने से कपड़े के मास्क बनाए जा रहे हैं।
इण्डिया वॉल के पॉलिटिकल एडीटर आलोक वर्मा कारवां पत्रिका के रिपोर्ट से लिखते हैं कि भारत में 30 जनवरी को पहला केस कोरोना को आता है। 31 जनवरी को विदेश व्यापार निदेशालय हर प्रकार के पीपीई के निर्यात पर रोक लगा देता है। 8 फरवरी को भारत सरकार इस आदेश में संशोधन कर देती है और सर्जिकल मास्क और दस्तानों के निर्यात की अनुमति दे देती है। 25 फरवरी, 2020 को इटली में 11 मौतें हो चुकी थीं तो भारत सरकार विदेश व्यापार निदेशालय के प्रतिबंध में और ढील देती है और आई नए आइटमों के निर्यात की अनुमति दे देती है। 27 फरवरी को विश्व स्वास्थ्य संगठन ने कहा था कि कई देशों में पीपीई की सप्लाई बाधित हो सकती है उसे बावजूद नियमों में बदलाव करके पीपीई कीट भेजी जाती रही। भारत सरकार ने करोना के खतरे को देखते हुए डॉ. हर्ष वर्धन की अध्यक्षता में ग्रुप ऑफ मिनिस्टर्स (जीओएम) बनाया, जिसमें हरेदव सिंह पुरी, एस. जयशंकर, मनसुख मंडवाडिया, अश्विनी कुमार चौबे, नित्यानंद राय जैसे मंत्री शामिल हैं। इनी पहली बैठक 3 फरवरी को हुई जिसमें सभी सम्बंधित मंत्रालयों के सचिव भी उपस्थित थे। इस बैठक में केरल में पाए गए पहले मामले पर चर्चा हुई और भारत सरकार को क्या करना है इसका जिक्र भी हुआ। आखिर क्यों सरकार इतने देर से जगी और भारत के प्रधानमंत्री के सम्बोधन के बाद 19 मार्च, 2020 को भारत में बने पीपीई के निर्यात पर प्रतिबंध लगाई।
भारत सरकार द्वारे उठाए गए कदम 
भारत में हर रोज 5 लाख पीपीई की जरूरत है। भारत सरकार ने सरकारी कम्पनी एचएलएल को मई 2020 तक साढ़े सात लाख पीपीई, 60 लाख एन-95 मास्क और एक करोड़ तीन लाख प्लाई मास्क तैयार करने की ऑर्डर दिया है। आईसीएमआर से जुड़े भारत में लगभग 70 टेस्ट यूनिट है जहां पर टेस्ट का काम होता है। आईसीएमआर के महानिदेशक डॉक्टर बलराम भार्गव के अनुसार इस हफ्ते के अंत तक करीब और 50 सरकारी लैब तैयार हो जाएंगे जिसमें टेस्ट हो सकती है। भारत सरकार ने विश्व स्वास्थ्य संगठन से दस लाख किट की मांग की है। आईसीएमआर ने यह भी दावा कि है कि 23 मार्च तक भारत में दो ऐसे लैब तैयार होंगे जो कि 1400 टेस्ट रोज कर सकेंगे। अमेरिका और जापान से कुछ ऐसी आधुनिक मशिने मंगाने की बात हो रही है जिससे कि एक घंटे में कोविड-19 की जांच की जा सके। 
सरकार द्वारा लापरवाही
जब यह बीमारी चीन तक ही सीमित थी, विश्व स्वास्थ्य संगठन की दक्षिण-पूर्व एशिया के क्षेत्रीय डायरेक्टर पूनम खेत्रपाल ने स्वास्थ्य मंत्री को तीन बार पत्र लिखकर कोरोना से निपटने के लिए जरूरी कदम उठाने को कहा था। जब 30 जनवरी, 2020 में पहला केस आया था और 3 फरवरी, 2020 को डॉ. हर्षवर्धन की अगुवाई में जीओएम की बैठक हुई उसी समय देश को लॉक डाउन क्यों नहीं किया गया? 31 जनवरी को विदेश व्यापार निदेशालय द्वारा लगाये गये प्रतिबंध को भारत सरकार क्यों ढील दी और पीपीई और मास्क को निर्यात करने देती रही। 23-24 फरवरी के ट्रम्प की यात्रा को रद्द क्यों नहीं किया गय? सैकड़ों की संख्या में आये अमेरिकी जो कि गुजरात से दिल्ली तक घुमते रहे क्या कोरोना का संक्रमण उससे नहीं फैला होगा? अंतर्राष्ट्रीय आवागमन को 22 मार्च, 2020 तक छूट दी गई। इस आवागमन को जनवरी या फरवरी के पहले हफ्ते में क्यों नहीं रोका गया? समुचित सुरक्षा पीपीई, मास्क और दस्ताने के पर्याप्त सुरक्षा के बिना जब डॉक्टर, नर्सें काम करेंगे और वह संक्रमित हांगी तो कौन बचायेगा? सुजे सिंह जैसी नर्सेज की मांग पर सरकार क्यों नहीं ध्यान देती है? लॉक डाउन करके सरकार राशन, दवाई घर-घर तक पहुंचाने की व्यवस्था क्यों नहीं कर रही है? लॉक डाउन से कोरोना का कहर हम अगर थोड़ा कम कर पाएं तो कुपोषण और भूख से होने वाली बीमारियों के कारण लोगों को अस्पताल तक जाना होगा जिससे की संक्रमण बढ़ने का खतरा और बढ़ जायेगा।
चीन सरकार का अनुभव बताती हैं कि वह पूरे वुहान शहर को बंद कर दी थी और रोबोट के जरिये लोगों के घरों तक रोजमर्रा की जरूरतों को पहुंचाने का काम किया। सड़कों, सार्वजनिक स्थानों सबको सैनिटाइजर से धोया गया। वहां पर सोशल डिस्टेंस (सामाजिक दूरी) की जगह फिजिकल दूरी बनाई गई। सोशल डिस्टेंस को कम किया गया। वहां पर लोग ऐप से जुड़ कर एक दूसरे की खैरियत और जरूरत को पूछते थे। अगर किसी एक को बाहर जाना है तो वह पूरे मुहल्ले से ऐप से जान लेता था कि कुछ मंगाना तो नहीं है फिर वह निकल कर सबकी जरूरत की सामान लाते थे। भारत में सरकार सोशल डिस्टेंस बनाने की बात कर रही है जबकि बीमारी के समय सोशल डिस्टेंस कम करना होता है जिससे कि लोग मानसिक तनाव में नहीं आएं। बीमारी से बचने के लिए फिजिकल डिस्टेंस की जरूरत है। भारत में सच में लोग सोशल डिस्टेंस ही बना रहे हैं जिन स्वास्थ्यकर्मियों को 20 मार्च, 2020 को थाली, गिलास, ढोल, नगाड़े पिटकर अभिवादन किया गया, उनको ही अब घर खाली करने को कहा जा रहा है। चीन में सैनिटाइजर से सड़के धो दी गई। भारत में हाथ धोने के लिए सैनिटाइजर नहीं मिल रहे हैं उसकी कालाबाजारी की जा रही है।
सरकार ने कोरोना को रोकने के लिए सही समय चुक गई है लेकिन अभी भी जो कदम उठा रही है वह पर्याप्त नहीं है और इससे करोना को रोकने में मद्द मिलना कम ही नजर आ रहा है। भारत में कोरोना के डर से कई लोग मानसिक तनाव में आकर आत्महत्या कर चुके हैं। भारत के 90 प्रतिशत मजदूर (करीब 40 करोड़) असंगठित क्षेत्र के हैं जिसके सामने एक माह का खर्च चलाना मुश्किल होता है, उनके लिए सरकार को जमीन स्तर पर व्यवस्था करने की जरूरत है जिससे कि वह भूख के शिकार न हो या उनको किसी और कारण से अस्पताल नहीं जाना पड़े। कोरोना बीमारी का प्रभाव समाज में लम्बे समय तक रहेगा, मानसिक रोगियों की संख्या बढ़ेगी, गरीबी रेखा के नीचे जीने वालों की संख्या बढ़ेगी। सरकार सबसे पहले सुनिश्चित करे किसी की भूख से मौत नहीं हो, कुपोषित बच्चों की संख्याएं नहीं बढ़ें नहीं तो भारत का भविष्य कई साल पीछे चला जायेगा। कालाबाजारी करने वालों पर सख्त कार्रवाई हो और पुलिस-प्रशासन को लोगों के साथ दुर्व्यवहार नहीं करने की हिदायत दी जाए। सरकार स्वास्थ्य की बजट को बढ़ाये और मन्दिरों, मस्जिदों, गुरूद्वारों की जगह अस्पताल बनाये। प्राइवेट अस्पतालों को सारकारी करण किया जाए। सरकारी खर्चे पर कोरोना संक्रमित लोगों की जांच की जाए और उनकी इलाज की समुचित व्यवस्था की जाए।